പെണ്ണുങ്ങൾ വഴിപിഴച്ചു പോയാൽ പിന്നെ ആ കുടുംബത്തിന്റെ കാര്യം പോക്കാ. നീ അവളെ അധികം തലയിൽ കേറ്റി വെച്ചതിന്റെ ഫലമാ ഇത്. കുറച്ചൊക്കെ അടക്കി ഭരിക്കണമായിരുന്നു…..
“സ്വന്തം ഭാര്യയെ നേർവഴിക്ക് നടത്താൻ കഴിവില്ലാത്തവനാണോ എന്നോട് ചൂടാവുന്നത്?” “എടോ ഭാസ്കരാ… നാണം കെട്ട് ഈ നാട്ടിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് വല്ല തീവണ്ടിക്കും തലവെച്ചു ചാവുന്നതല്ലേടോ?” വാഴക്കോട്ടെ കവലയിലെ ചായക്കടയിലിരുന്ന മാധവനേട്ടൻ ഉറക്കെ വിളിച്ചുചോദിച്ചപ്പോൾ കണ്ടുനിന്നവരുടെ മുഖങ്ങളിൽ ഒരുതരം നിഗൂഢമായ ചിരി …
പെണ്ണുങ്ങൾ വഴിപിഴച്ചു പോയാൽ പിന്നെ ആ കുടുംബത്തിന്റെ കാര്യം പോക്കാ. നീ അവളെ അധികം തലയിൽ കേറ്റി വെച്ചതിന്റെ ഫലമാ ഇത്. കുറച്ചൊക്കെ അടക്കി ഭരിക്കണമായിരുന്നു….. Read More