ഇവിടെ അമ്മയ്ക്ക് ആണേൽ മുട്ടുവേദനയും. ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ തന്നെ എല്ലാരുടേം മുഖം വാടും ” തന്റെ നിസ്സഹായ അവസ്ഥ അവൾ വ്യക്തമാക്കി.

(രചന: അംബിക ശിവശങ്കരൻ) “ഡീ ചേച്ചി… ഞാൻ ഇന്ന് വീട്ടിലേക്ക് പോവാ.. നീയും വരുമോ?? ഫോണിന്റെ മറുതലയ്ക്കൽ നിന്നും അനിയത്തി ലെച്ചുവിന്റെ ചോദ്യം കേട്ടതും ഭദ്രയക്ക് അരിശം വന്നു. “ഡീ മരപ്പട്ടി.. അടുത്തയാഴ്ച വീട്ടിലേക്ക് പോകാമെന്നല്ലേ നമ്മൾ പ്ലാൻ ഇട്ടിരുന്നത്.. എന്നിട്ടിപ്പോ …

ഇവിടെ അമ്മയ്ക്ക് ആണേൽ മുട്ടുവേദനയും. ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ തന്നെ എല്ലാരുടേം മുഖം വാടും ” തന്റെ നിസ്സഹായ അവസ്ഥ അവൾ വ്യക്തമാക്കി. Read More

ഇനീം വാ തുറന്നാൽ ഭർത്താവാണെന്നൊന്നും നോക്കില്ല തലമണ്ട നോക്കി ഒരെണ്ണം തരും ഞാൻ. എന്റെ പൊന്നു നിഖിലേട്ടാ എന്റെ ഒരു ഫ്രണ്ടിനെ നിങ്ങൾക്കറിയില്ലേ രേഷ്മ…”

(രചന: അംബിക ശിവശങ്കരൻ) “നിഖിലേട്ടാ….” ” ഇത്തിരി തേങ്ങ ചിരകി തരുവോ..?” ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സിനോടടുക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു അശരീരി കേട്ടത്. ” ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ…. കല്യാണത്തിന് മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം …

ഇനീം വാ തുറന്നാൽ ഭർത്താവാണെന്നൊന്നും നോക്കില്ല തലമണ്ട നോക്കി ഒരെണ്ണം തരും ഞാൻ. എന്റെ പൊന്നു നിഖിലേട്ടാ എന്റെ ഒരു ഫ്രണ്ടിനെ നിങ്ങൾക്കറിയില്ലേ രേഷ്മ…” Read More

നിന്നെപ്പോലെ ഒരു ചരക്ക് വീട്ടിലുണ്ടായിട്ടും അവനൊക്കെ ഇമ്മാതിരി പണി ചെയ്യണമെങ്കിൽ അവന്റെ ഒക്കെ വെട്ടിക്കളയുകയാ വേണ്ടത് എന്ന് അമ്മയുടെ മുഖത്ത്‌

(രചന: ദേവൻ) പീഡനക്കേസിലെ പ്രതിയുടെ മകളായിട്ടായിരുന്നു അവൾ വളർന്നത്. ഓർമ്മ വെച്ച കാലം മുതൽ പലപ്പോഴും ആരൊക്കെയോ വാതിലിൽ വന്നു മുട്ടാറുണ്ട്. അന്നൊക്കെ അമ്മ അരികിലൊരു മടവാളുമായി അവളെ ചേർത്തുപിടിച്ചു രാത്രി വെളുപ്പിക്കും. നിന്നെപ്പോലെ ഒരു ചരക്ക് വീട്ടിലുണ്ടായിട്ടും അവനൊക്കെ ഇമ്മാതിരി …

നിന്നെപ്പോലെ ഒരു ചരക്ക് വീട്ടിലുണ്ടായിട്ടും അവനൊക്കെ ഇമ്മാതിരി പണി ചെയ്യണമെങ്കിൽ അവന്റെ ഒക്കെ വെട്ടിക്കളയുകയാ വേണ്ടത് എന്ന് അമ്മയുടെ മുഖത്ത്‌ Read More

ഒരു താലിച്ചരടിൽ സ്വന്തമാക്കി ഏഴ് ജന്മങ്ങളിലും എന്റെയാക്കാൻ ഞാനേറെ കൊതിച്ചവൾ… പിന്നെയെപ്പോഴോ എന്നിൽ നിന്ന് മറ്റൊരാളിലേക്ക് ചിരി മാറ്റിയവൾ…

ആയിരത്തൊന്നു നുണകൾ രചന: Bindhya Balan ആർത്തലച്ചു പെയ്യുന്ന മഴ പകരുന്ന തണുപ്പിൽ കുളിർന്ന് , ആ പെരുമഴയുടെ താളമൊരു സംഗീതം പോലെ ആസ്വദിച്ച്‌ പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു കൂടുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത്. പുതപ്പിനു പുറത്തേക്ക് കൈയ്യിട്ട് …

ഒരു താലിച്ചരടിൽ സ്വന്തമാക്കി ഏഴ് ജന്മങ്ങളിലും എന്റെയാക്കാൻ ഞാനേറെ കൊതിച്ചവൾ… പിന്നെയെപ്പോഴോ എന്നിൽ നിന്ന് മറ്റൊരാളിലേക്ക് ചിരി മാറ്റിയവൾ… Read More

ഇവറ്റോൾക്കു വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരൂല്ല്യേ..ഈ തോന്ന്യാസം കാണിക്കാനാണോ ഇതുങ്ങളെ വീട്ടുകാര് ഇല്ലാത്ത കാശുണ്ടാക്കി പഠിപ്പിക്കാൻ വിടുന്നത്..”

സ്നേഹനൊമ്പരങ്ങൾ രചന : ശാലിനി ജനൽ കർട്ടൻ വകഞ്ഞു മാറ്റി അമ്മ കസേരയിലേക്ക് ഒന്നമർന്നിരുന്നു.. കണ്ണടയുടെ ചില്ല് നേര്യതിന്റെ തുമ്പു കൊണ്ട് ഒന്ന് തുടച്ചു.. ശോഭ മെല്ലെ ചുവരിലെ നാഴികമണിയിലേക്കൊന്നു കണ്ണോടിച്ചു.. സമയമായിരിക്കുന്നു.. ഉള്ളിൽ തികട്ടി വന്ന ചിരി അവൾ അടക്കിപ്പിടിച്ചു.. …

ഇവറ്റോൾക്കു വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരൂല്ല്യേ..ഈ തോന്ന്യാസം കാണിക്കാനാണോ ഇതുങ്ങളെ വീട്ടുകാര് ഇല്ലാത്ത കാശുണ്ടാക്കി പഠിപ്പിക്കാൻ വിടുന്നത്..” Read More

അശ്വതിയെ വിവസ്ത്രയാക്കി ഫാനിന്റെ ചുവട്ടിൽ ഇരുത്തി ബെഡിൽ ഇരുന്നു അവളെ കൊതി തീരെ നോക്കിയിരിക്കുക. വെളുത്തു തുടുത്ത അവളുടെ ശരീരത്തിൽ പിച്ചിയും മാന്തിയുമൊക്കെ അവളുടെ ചെറിയ

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഏട്ടാ.. എനിക്ക് തണുക്കുന്നുണ്ട്.. ഇനിയേലും ഞാൻ ഒന്ന് എണീക്കട്ടെ… ” ദയനീയമായി അനീഷിനെ ഒന്ന് നോക്കി അശ്വതി. “ഏയ് എണീക്കല്ലേ… പൊന്നെ.. കുറച്ചു നേരം കൂടി കണ്ടോട്ടെ ഞാൻ.. ഒരു വർഷമായില്ലേ നിന്നെ ഇങ്ങനെ ഒന്ന് കണ്ടിട്ട്… …

അശ്വതിയെ വിവസ്ത്രയാക്കി ഫാനിന്റെ ചുവട്ടിൽ ഇരുത്തി ബെഡിൽ ഇരുന്നു അവളെ കൊതി തീരെ നോക്കിയിരിക്കുക. വെളുത്തു തുടുത്ത അവളുടെ ശരീരത്തിൽ പിച്ചിയും മാന്തിയുമൊക്കെ അവളുടെ ചെറിയ Read More

എന്നെ അവർ ചോദിക്കുന്ന വിലക്ക് വിറ്റാൽ വാപ്പ അനിയത്തിമാരെ കെട്ടിക്കാൻ എന്ത് ചെയ്യും.? തൊലി വെളുത്തത് ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വിലപേശൽ ഉണ്ടാവില്ലായിരുന്നു.

വജ്രം (രചന: Navas Amandoor) “ചേല് ഇല്ലാത്ത പെണ്ണിന് ചോദിക്കുന്ന പൊന്നും പണവും കൊടുത്താലേ ചെക്കനെ കിട്ടൂ. ” “അവള് മാത്രമല്ലല്ലോ.. താഴെ രണ്ടാള് കൂടി ഇല്ലേ..? അവരെയും കെട്ടിക്കണം. ഞാനെവിടുന്ന് ഉണ്ടാക്കും ഇത്രയും പണം ” വാപ്പയും ബ്രോക്കറും തമ്മിൽ …

എന്നെ അവർ ചോദിക്കുന്ന വിലക്ക് വിറ്റാൽ വാപ്പ അനിയത്തിമാരെ കെട്ടിക്കാൻ എന്ത് ചെയ്യും.? തൊലി വെളുത്തത് ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വിലപേശൽ ഉണ്ടാവില്ലായിരുന്നു. Read More

കണ്ട മാനസിക രോഗികളെ പ്രേമിച്ചു കല്യാണം കഴിക്കുമ്പോൾ ഓർക്കണമായിരുന്നു . ജീവിതത്തിൽ ഇനിയൊരു സ്വസ്ഥത കിട്ടില്ലെന്ന്‌ .”

ഓർമ്മകളിൽ പതിഞ്ഞ ചില ഗന്ധങ്ങൾ (രചന: Nisha Pillai) മാനസികാരോഗ്യ ആശുപത്രിയിൽ, “ആകാശേ അപർണയ്ക്കു എന്താ പറ്റിയത്?” കുര്യച്ചന്റെ വലം കൈ ആകാശിന്റെ തോളിൽ അമർന്നു. “പപ്പാ ” ആകാശ് പൊട്ടിക്കരഞ്ഞു കൊണ്ട് കുര്യച്ചന്റെ തോളിൽ വീണു. കുര്യച്ചന്റെ പിറകിൽ നിന്നും …

കണ്ട മാനസിക രോഗികളെ പ്രേമിച്ചു കല്യാണം കഴിക്കുമ്പോൾ ഓർക്കണമായിരുന്നു . ജീവിതത്തിൽ ഇനിയൊരു സ്വസ്ഥത കിട്ടില്ലെന്ന്‌ .” Read More