അവളൊരു അബദ്ധം കാണിച്ചു. ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചതാ. അച്ഛൻ പെട്ടെന്ന് വരൂ.” അയാളെ മറുപടി കേൾക്കാൻ നിക്കാതെ നിതിൻ ഫോൺ വച്ചു.
(രചന: ഹേര) വൈകുന്നേരം നാല് മണിക്ക് മരുമകന്റെ കാൾ വരുന്നത് കണ്ട് അങ്കലാപ്പോടെയാണ് വാസുദഫോൺ എടുത്തത്. “ഹലോ… എന്താ മോനെ…” “അച്ഛാ… നിങ്ങള് പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് വരണം. നീതുവിനെ ഇവിടെ അഡ്മിറ്റ് ചെയ്തേക്കാ.” “ഏഹ്.. നീതുവിന് എന്താ മോനെ. രാവിലെ …
അവളൊരു അബദ്ധം കാണിച്ചു. ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചതാ. അച്ഛൻ പെട്ടെന്ന് വരൂ.” അയാളെ മറുപടി കേൾക്കാൻ നിക്കാതെ നിതിൻ ഫോൺ വച്ചു. Read More